2017, ഡിസംബർ 4, തിങ്കളാഴ്‌ച

അയ്യപ്പന്മാര്‍ ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്? / Ayyappanmar Brahmacharya Vratham Palikkendathenthukond


അയ്യപ്പന്മാര് എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്മാര് 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന് പറയുേമ്പാള് അത് മറികടക്കാന് വേണ്ടി നേരെത്ത തെന്ന മാലയിട്ട് പോവുക, പലതരത്തില് തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും.

ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന് കഴിയാെത വരുേമ്പാള് ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്ണ്ണമാവണെമങ്കില് ബ്രഹ്മചര്യം നിര്ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിേക്കണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാല് 41 ദിവസത്തെ വ്രതത്തില് ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകള് എന്താണ്?

ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന് എങ്ങനെനയായിരിക്കണം എന്ന് മീമാംസദര്ശനത്തില് പറയു

2017, നവംബർ 8, ബുധനാഴ്‌ച

ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം / Sabarimala Sri Ayyappa Kshethram / Sri Dharma Sastha Temple


ഇന്ത്യയിലെ പ്രശസതമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല ധര്‍മ്മശാസ്താക്ഷേത്രം. ശാസ്താവാണ് പ്രധാന മൂര്‍ത്തി. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ വച്ച് തീര്‍ത്ഥാടക സന്ദര്‍ശനത്തില്‍ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ദര്‍ശനമനുവദിക്കുന്നു.കടല്‍നിരപ്പില്‍ നിന്നും ഏതാണ്ട് 914 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷാവര്‍ഷവും ഏതാണ്ട് 4 മുതല്‍ 5 കോടി വരെ തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. നിലക്കല്‍, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ക്ഷേത്രങ്ങള്‍ കാണാം. മറ്റ് മലകളില്‍ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പന്‍ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്.ഇതു ശൈവവൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശശ്രമാം എന്നും പറയുന്നു. ശബരിക്ക് ശ്രീരാമന്‍ മോക്ഷം കൊടുത്ത കഥയും രാമായണത്തില്‍ ഉണ്ട്. കുലദൈവമായ ശാസ്താവിനെ ക്ഷത്രിയ

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം / Udichuyarnnu Mamala Mele Uthram Nakshathram Lyrics


ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം
 ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം_

നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം
ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം   കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം

കലിയുഗവരദാ കന്നിക്കാരാ പൈതങ്ങള്‍ ഞങ്ങള്‍ കലിയുഗവരദാ കന്നിക്കാരാ പൈതങ്ങള്‍ ഞങ്ങള്‍
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കായബലം താ പാദബലം താ
കായബലം താ പാദബ

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഗുരുദേവന്‍റെ ത്യക്കരങ്ങളാല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ കളംവംകോടത്തെ കണ്ണാടി പ്രതിഷ്ഠ / Kalavamkodam Temple Mirror Prathishta


1927 ജൂണ്‍ 14ന് (1102 ഇടവം 31 ) പുലര്‍ച്ചെ നാലിനാണ് ശ്രീനാരായണ ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഒരു കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പിഴുതെറിയുന്നതായിരുന്നു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. ഇതിനു മുമ്പുതന്നെ മുരിക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്ന് രേഖപ്പെടുത്തിയ പ്രഭ പ്രതിഷ്ഠിച്ചും നാരായണ ഗുരു പരമ്പരാഗത സമ്പ്രദായങ്ങളെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം തന്നെ ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. ഇവിടെയും ശിവന്‍, ഗണപതി, ദേവി തുടങ്ങിയ വിഗ്രഹങ്ങളും ഗുരുവിനൊപ്പമുണ്ടായിരുന്ന ശിഷ്യര്‍ പ്രതിഠ്ഷിച്ചിരുന്നു.

കളവംകോടം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായ തര്‍ക്കമാണ് കണ്ണാടി പ്രതിഷ്ഠയിലേക്ക് നയിച്ചത്. പ്രദേശത്തെ പ്രമുഖനായ പണിക്കവീട്ടില്‍ പത്മനാഭ പണിക്കരുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനരുദ്ധാരണം നടത്തിയ ശേഷം അര്‍ദ്ധനാരീശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി. പ്രതിഷ്ഠാ കര്‍മ്മത്തിനായി ഏറെ നിര്‍ബ്ബന്ധിച്ചാണ് നാരായണ ഗുരുവിനെ എത്തിച്ചത്. സ്വാമി ബോധാനന്ദ, നീലകണ്ഠന്‍ ശാന്തി, പ്രൈവറ്റ് സെക്രട്ടറി കോമത്തു കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗുരു എത്തിയത്. എന്നാല്‍ കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ ഒരു സംഘമാളു

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

പൂജ വയ്ക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍ / Navarathri Pooja Vaykkumbo Ariyenda Karyangal


വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം

തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്യ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം

കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം

അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പൂജ വയ്ക്കണം

സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട്

പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. പത്രം(news paper) പൊതിയാന്‍ ഉപയോഗിക്കാതിരിക്കുക. കടലാസ്സില്‍ പൊതിഞ്ഞാണ് ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനകത്ത് പുസ്തകം നല്ല തുണിയില്‍ പൊതിഞ്ഞു വയ്ക്കണം.

പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം

വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളി

വിദ്യാരംഭം നവരാത്രി പൂജ / Vidyarambham Navarathri Pooja


മത്സ്യമാംസാദിഭക്ഷണം ത്യജിക്കുകയും രാവിലെ ഉച്ചയ്ക്ക്, വൈകുന്നേരം ദേവി പ്രാർഥന നടത്തിയും നെയ് വിളക്കു കത്തിച്ചും പ്രാർഥിക്കുക. വടക്കേഇന്ത്യയിലുള്ളവർ പഴങ്ങൾ മാത്രമാണ് കഴിക്കുന്നത്. അത്യാവശ്യമാണെങ്കിൽ ഒരിക്കലുണ്ടാക്കാം. ലഹരി ഉപയോഗം പാടില്ല, ബ്രഹ്മചര്യം നിർബന്ധമാണ്. മനസാ വാചാ കർമ്മണാ പ്രവർത്തിയും ശുദ്ധമായിരിക്കണം.
നവരാത്രിയും, പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം
മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു.
മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകമാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.
നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി.
മനുഷ്യന്റെ വ്യക്തിത്വവും, ഭക്തിയും വിദ്യയും ശക്തമാക്കി തരുന്നു അന്നേ ദിവസം. ഈ സദ്ഗുണങ്ങൾ ഇല്ലായിരുന്നെങ്കിൽ ശത്രുസംഹാര ശേഷവും ധന സമൃദ്ധിയുമുണ്ടാക്കാൻ പ്രയാസമായിരുന്നു. മാത്രവുമല്ല ഇപ്പോൾ വർഷത്തിൽ മുഴുവൻ ദിവസവും എഴുത്തി

ദുർഗ്ഗാ, ലക്ഷ്മീ, സരസ്വതി നവരാത്രി പൂജ / Durga Lakshmi Saraswathi Navarathri Pooja


നമ്മുടെ മനസ്സിൽ മഹത്തായ ആശയങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെങ്കിൽ ചീത്ത വാസനകളാകുന്ന ആലസ്യം, അജ്ഞത, നിശ്ചലത, തുടങ്ങിയ തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കേണ്ടതുണ്ട്. ഇത്തരം വാസനകളെ ഒഴിവാക്കാൻ നാം പ്രയസപ്പെടുന്നു. അത്തരം തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കുന്നതിന് നവരാത്രിയിൽ മഹിഷാസുരമർദ്ധിനിയായ ദുർഗ്ഗാദേവി നാം പൂജിക്കുന്നത്.

ജ്ഞാനം സിദ്ധിക്കുവാൻ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട് അതിനായി മനസ്സിനെ ശിദ്ധീകരിക്കലാണ് ലക്ഷീപൂജയുടെ ഉദ്ദേശ്യലക്ഷ്യം. ധനസമ്പാദനത്തിലാണ് മിക്കവരും ലക്ഷീദേവീയെ ആരാധിക്കുന്നത്. എന്നാൽ മനസ്സിനെ പാകപ്പെടുത്താ

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

മഹാബലി / Mahabali


ത്രിലോകങ്ങളുടെ ചക്രവര്‍ത്തിയായിരുന്നു ശുക്രാചാര്യരുടെ ശിഷ്യനായ മഹാബലി. അദ്ദേഹം ദയാശീലനും, വിഷ്ണുഭക്തനും, സത്യധര്‍മ്മങ്ങളില്‍ ശ്രദ്ധയുള്ളവനും ആയിരുന്നു. ഗുരുഭക്തിയും വളരെ ഉണ്ടായിരുന്നു. തനിക്കു കിട്ടിയിരിക്കുന്ന സര്‍വ്വ സൗഭാഗ്യങ്ങളുടെയും ദാതാവു ഭഗവാനാണെന്ന കാര്യം കാലക്രമേണ ബലി വിസ്മരിച്ചു. കാമ്യകര്‍മ്മങ്ങള്‍ ആകുന്ന യാഗങ്ങള്‍ അനുഷ്ടിച്ചു ജീവിച്ചു പോന്നു.

ഇതൊക്കെ ചെയ്യുവാന്‍ തനിക്കു കഴിവുണ്ടെന്നും, തന്നെ ആശ്രയിക്കുന്നവരെ പൂര്‍ണ്ണമായി സംതൃപ്തരാക്കാന്‍ തക്ക ദാനങ്ങള്‍ ചെയ്യുവാന്‍ തനിക്കു സാധിക്കുമെന്നും, സത്യത്തിനും ധര്‍മ്മത്തിനും താന്‍ ഒരു ലംഘനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ധാരാളം അഹങ്കരിച്ചു. അഹങ്കാരത്തിന്റെ മതില്‍, ബലിയുടെ മനസ്സിനു മറതീര്‍ത്തപ്പോള്‍, ഭഗവാന്‍ മുന്‍പില്‍ കൈനീട്ടി എത്തിയതു് തിരിച്ചറിയാന്‍ അദ്ദേഹത്തിനായില്ല. താന്‍ എന്തും നല്‍കുവാന്‍ പര്യാപ്തന്‍ ആയവന്‍ ആണെന്നും അതുകൊണ്ട് എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളുവാനും, ബലി തന്റെ മുന്‍പില്‍ ഭിക്ഷ യാചിച്ചു വന്നു

ഓണത്തിന് വീട്ടുമുറ്റങ്ങളിൽ പൂക്കളമിടുന്നതിന്റെ ഐതിഹ്യവും പ്രത്യേക തകളും / Onavum Pookkalavum


ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഓണം എന്നാല്‍ എന്താണ്? Onam ennal enth / What is Onam


ഓണത്തിൻറെ ഒന്നാം ദിനം മുതല്‍ പത്താം ദിനം വരെയുള്ള ഹൈന്ദവരുടെ കർമ ങ്ങള്‍ വിശ്വാസത്തിലും ആചാരങ്ങളിലും നിബിഢമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒന്നാം ദിനമാണ് അത്തം.
ഹൈന്ദവ വിശ്വാസ പ്രകാരം തിരുവോണം എന്ന നക്ഷത്രത്തിൻറെ പത്ത് ദിവസം മുമ്പ് വരുന്നതാണ് അത്തം എന്ന ദിവസം. അതുകൊണ്ട് തന്നെ, ഈ ദിവസം കേരളത്തിലെ പരമ്പരാഗത ജനങ്ങള്‍ പരിശുദ്ധവും ശുഭസൂചകവുമായ ദിനമായി കണക്കാക്കുന്നു.
അത്തത്തിലെ ചടങ്ങുകള്‍ പൂർത്തീ കരിക്കുന്നതിനായി ജനങ്ങള്‍ നേരത്തെ കുളിക്കുകയും അടുത്തുള്ള ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കകയും ചെയ്യും.
അന്നത്തെ ഏറ്റവും മുഖ്യമായ കാര്യം, വിശ്വാസികള്‍ അന്ന് മുതല്‍ അത്തപ്പൂ എന്നറിയപ്പെടുന്ന പൂക്കളമുണ്ടാക്കാന്‍ തുടങ്ങും എന്നതാണ്.
ഇത് ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന ഇതിഹാസപുരുഷനായ മഹാബലി രാജാവിൻറെ ആത്മാവിനെ വരവേൽക്കുന്നതിനായി ചെയ്യുന്നതാണ്.
തുടർന്നുള്ള ഓരോ ദിവസവും കൂടുതല്‍ പൂക്കളും ആദ്യത്തെ പൂക്കളത്തോടൊപ്പം ചേർക്കുന്നവരുണ്ട്.
അതിലെ ഓരോ പ്രത്യേക പുഷ്പവും പ്രത്യേക ദേവൻമാർക്കായി

2017, ജൂലൈ 31, തിങ്കളാഴ്‌ച

എന്താണ് കുടുംബ പരദേവത ?.കുടുംബ പരദേവത എങ്ങിനെ ഉണ്ടാകുന്നു ? / Kudumba Paradevatha Ennal Enth / Kudumba Kshethravum Paradevathayum


" കുടുംബ പരദേവത " എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം .പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു .. വർഷങ്ങൾ നീളുന്ന യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു .. യാത്രയിൽ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു . അവസാനം മൂർത്തിയുടെ ദർശനം സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു .. ഏതു ആപത്തിലും വിളിച്ചാൽ മൂർത്തിയുടെ സംരക്ഷണം സന്യാസിയ്ക്ക് ലഭ്യമാകുന്നു . അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു . അദ്ദേഹം ഉപാസിയ്ക്കുന്ന മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു

2017, ജൂലൈ 23, ഞായറാഴ്‌ച

ബാർബാറിക അസ്ത്രങ്ങള്‍ /തീന്‍ ബാണധാരി/ Barbarika Asthrangal / Theen Banadhari /Shyam Baba / Ghadu Shyam

ധർമ്മച്യുതി സംഭവിക്കുമ്പോൾ അവതാരങ്ങളുണ്ടാവുന്നുവെന്ന് ഇതിഹാസങ്ങളും പുരാണങ്ങളും ഉത്ബോധിപ്പിക്കുന്നു. പ്രകൃതിയുടെ, ഭൂമിയുടെ സ്വച്ഛതയ്ക്ക് കോട്ടം വരുത്തുന്ന ഏതു അസുര ശക്തിയേയും ഇവിടെതന്നെ ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നുവന്നവയുടെ പ്രതിരോധത്താൽ നിശ്ശേഷം നശിപ്പിക്കുന്നുവെന്ന് ചരിത്രവും പഠിപ്പിക്കുന്നു. അന്തർലീനമായ സനാതനമായ ഒരു ചൈതന്യത്തിന്റെ ചോദനയേയാകാം അതാത് കാലത്തെ ഇത്തരം അവതാരങ്ങളിലെ ദേവാംശമായി കാണുന്നത്.
ഭൂമിയിൽ അധർമ്മം വീണ്ടും പെരുകിയപ്പോൾ ദേവൻമാർ വിഷ്ണുവിനെ സമീപിച്ചു. കൃഷ്ണാവതാരത്തിന്റെ സമയമായി എന്നവരോട് പറയുന്ന വേളയിൽ ശക്തനായ ഒരു യക്ഷന്റെ അസ്ഥാനത്തെ അഹങ്കാരവാക്കുകൾ അയാളെ ബ്രഹ്മശാപാർഹനാക്കി. കൃഷ്ണന്റെ ചക്രായുധത്താൽ മോക്ഷവും ലഭിക്കട്ടെയെന്ന അനുഗ്രഹവും ക്ഷമയാചിച്ചപ്പോൾ നൽകി.

നാഗരാജ പുത്രിയായിരുന്ന അഹിലാവതിയെ നിബന്ധനപ്രകാരം ബുദ്ധിശക്തിയിൽ തോത്പിച്ചതിനാൽ ഭീമപുത്രനായ ഘടോത്കചൻ വിവാഹം ചെയ്തു. അവരുടെ മക

2017, ജൂലൈ 22, ശനിയാഴ്‌ച

പതിനെട്ടാം പടിയുടെ മഹാത്മ്യം / Sabarimala Pathinettam Padiyude Mahathmyam


നമുക്ക് പതിനെട്ടിന്റെ തത്ത്വവും അതിന്റെ വൈദികപ്പഴമയും എന്താണെന്ന് ചിന്തിക്കാം. നമ്മുടെ പൂര്വസൂരികള് ഒരിക്കല്പ്പോലും ഒരു ശാസ്ത്രീയതത്ത്വം ഇല്ലാത്ത ഒന്നും ചെയ്തിട്ടില്ല. എല്ലാം ശാസ്ത്രീയതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിന്റെയും പിന്നില് ഒരു ശാസ്ത്രം ഉണ്ട്. നാം ശാസ്ത്രത്തെക്കുറിച്ച് തികച്ചും ബോധവാന്മാര്ആയിരിക്കണം.നാം ചെയ്യുന്ന ഓരോന്നും എന്തിനാണ് എന്നതിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ പ്രവൃത്തിയും18 പടികള് എന്തിന്റെ ചിഹ്നമാണ്.18 എന്നു പറയുമ്പോള് വിശാലമായ ഒരു ലോകം ഇവിടെയുണ്ട് നമ്മുടെ പുരാണങ്ങള് 18 ആണ്ഉപപുരാണങ്ങള് 18 ആണ്, ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണ്. ഇങ്ങനെ 18ന് വളരെ വലിയ പ്രാധാന്യം നമ്മുടെ ഋഷിമാര്
കല്പിച്ചുനല്കിയിരുന്നു.

എന്താണ് 18 കൊണ്ട് ഉദ്ദേശിക്കുന്നത്എന്ത് കൊണ്ട് 19 ആവാതിരുന്നത് , എന്തുകൊണ്ട് 17 ആയില്ല. എന്തുകൊണ്ട് 18 ആയത് . നാം നിരന്തരം ചോദ്യങ്ങള് ചോദിക്കണം. ഉത്തരങ്ങള് നമുക്കു ലഭിക്കുകയും വേണം. ശാസ്ത്രയുക്തമാണ് ഇത് എന്ന് നാം കണ്ടെത്തേണ്ടതുണ്ട്. 18ന് എന്തെല്ലാം പ്രാധാന്യങ്ങളുണ്ടെന്ന്നമുക്ക്നോക്കാം. വേദങ്ങള് നാലാണ്. ഋഗ്വേദം, യജുര്വേദം, സാമവേദം, അഥര്വവേദം എന്നിങ്ങനെ.നമുക്ക് ആറു ദര്ശനങ്ങളുണ്ട്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം.ആറ് അംഗങ്ങളു

2017, ജൂലൈ 21, വെള്ളിയാഴ്‌ച

മഞ്ഞിന്റെ പുണ്യാഹം ഭക്തിഗാനം വരികള്‍ / Manjinte Punyaham Hindu Song Lyrics

മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം
മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം

നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം
 നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം

സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം
സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം

അമ്പലത്താഴിക കുടം പോ

2017, ജൂലൈ 20, വ്യാഴാഴ്‌ച

ആദിശക്തി - സതി ദേവി / Adi Shakthi Sati Devi / Godess Sati Devi


ആദിശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ.
ദേവി സതിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.

ഐതിഹ്യം
---------------------------

ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി

സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീ

2017, ജൂലൈ 19, ബുധനാഴ്‌ച

ദീപാരാധന/ Deeparadhayum Darshanavum/ Deeparadhana Darshanam


നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം 
        ധ്രുവം തേ രാജാ വരുണോ 
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.ഹിന്ദുക്കളായവര്‍ക്ക് മാത്രം

പതിനാല് ലോകങ്ങൾ / Hinduvinte Pathinalu Lokangal / Fourteen Worlds


ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവ ർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.

ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.

1, പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.

2, ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനു

2017, ജൂലൈ 18, ചൊവ്വാഴ്ച

ഹൈന്ദവ ആചാര പ്രകാരം ദീപം തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് / Haindava Achara Prakaram Vilakku Theiyikkumbol Sradhikkendath

ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്മമാണ്.
വെളിച്ചത്തിന്റെ ഓംകാരധ്വനിയില് മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം. സര്വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ഡു തന്നെ.
വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ഡിനെ സുഷുമ്നാനാഡിയായും മുകള്ത്തട്ടിനെ ശിരസ്സായും സങ്കല്പ്പിച്ചിരിക്കുന്നു. വിളക്കില് എണ്ണയൊഴിച്ചു തിരുയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ഡതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന് പാടില്ല.

വിളക്കുവെയ്ക്കുമ്പോള് വളരെ ഉയര്ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ

2017, ജൂലൈ 17, തിങ്കളാഴ്‌ച

ശകുനിയും മഹാഭാരതവും / Sakuniyum Mahabharathavum


മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തി

2017, ജൂലൈ 15, ശനിയാഴ്‌ച

നാലമ്പലദര്‍ശനം / Nalambala Darshanam / Thrippayar Koodalmanikyam Thirumoozhikkulam Payammal


കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ

2017, ജൂൺ 22, വ്യാഴാഴ്‌ച

പുനർജന്മം / Punarjanmam / Rebirth and Hinduism


ജീവാത്മാവ്,ബുദ്ധി (നമ്മുടെ ആർജ്ജിത ജ്ഞാനവും സംസ്കാരവും ഉൾപ്പടെ),മനസ്സ്...എന്നിവയെല്ലാം ഒന്നല്ല...എന്നാൽ പരസ്പരം ബന്ധപ്പെട്ടതാണ്...ജീവാത്മാവ് ശരീരത്തിൽ കുടികൊള്ളുമ്പോൾ അതു മനസ്സെന്ന രൂപത്തിൽ നിലനില്ക്കുന്നു...ബുദ്ധിയും സംസ്കാരവും മനസ്സിനോടു കൂടിത്തന്നെ...സ്വപ്നത്തിലും പ്രളയ (മരണം) ത്തിലും അതു ജീവാത്മാവോടുകൂടി സ്ഥിതിചെയ്യുന്നു...കർമ്മങ്ങൾ അറ്റുകഴിയുമ്പോൾ അതിനെ വീണ്ടുംജീവാത്മാവ് എന്നു വിളിക്കപ്പെടും. ആ ജീവാത്മാവ് പരമാത്മാവിൽ വിലയിച്ച് ഒന്നാകുന്നു.....ശരീരത്തിൽനിന്നും പിരിയുന്ന ജീവാത്മവോടുകൂടി നമ്മളാർജിച്ചിരിക്കുന്ന..സ്നേഹവും. ജ്ഞാനവും, സംസ്കാരവും ,വാസനകളും അടുത്തജന്മത്തിലേയ്ക്കു് ജീവാത്മവിനൊപ്പം..എത്തുന്നു..
സ്നേഹവും സൌഹൃദവമുൾപ്പടെ......

"ഭാവസ്ഥിരാണി ജനനാനന്തരസൌഹൃദാനി..."

(ജനനാന്തരങ്ങൾ കഴിഞ്ഞാലും സൌഹൃദത്തിൻറെ ഭാവം സ്ഥിരതയോടെ നിൽക്കും...എത്രമനോഹരമാ

2017, ജൂൺ 17, ശനിയാഴ്‌ച

അഘോരികൾ / Aghorikal / Aghori Sanyasi


അഘോരികൾ ആരാണ് എന്നുള്ള ഒരു അന്വേഷണം ഞാൻ തുടങ്ങിയിട്ട് ഏകദേശം  നാലു വർഷങ്ങൾ ആയിരിക്കുന്നു. ചരിത്രപരമായ പഠനങ്ങളുടെ ഇടയിൽ ഭാരതത്തിലെ ആത്മീയതുടെ പുറം തോടുകൾ ചികഞ്ഞുള്ള യാത്രയിൽ പല സന്യാസി സമുഹങ്ങളുടെയും കൂടെ ആഘോരികളും മുന്നിലെത്തി. വ്യത്യസ്തമായ കാഴ്ചപ്പാടുകളും പുറം ലോകം അറിയുന്ന ഭീതിതമായ ഏച്ചുകേട്ടലും കൂടെ ചേർന്ന് ഈ സന്യാസി സമൂഹം പൊതുവെ ജനങ്ങൾക്കിടയിൽ എന്നും പേടിപ്പെടുത്തുന്നവരോ വെറുക്കപ്പെടുന്നവരോ ആയി തീർന്നു.

ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ധങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ

2017, ജൂൺ 15, വ്യാഴാഴ്‌ച

തുലാഭാരം / Thulabharam Vazhipad


കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.

                 ത്രാസിന്റെ ഒരു തട്ടിൽ

ലക്ഷ്മീ ദേവി വസിക്കുന്ന ഇടങ്ങൾ / Lakshmi Devi Vasikkunna Idangal / Lord Lakhmi Devi


ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും ,സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും.

.ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യ സ്ഥലങ്ങളെക്കുറിച്ചു നമുക്ക് നോക്കാം .

താമരപ്പൂവ്
........................

താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത് .അതിനാൽ പത്മിനി ,പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു .താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് .മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണ

മരണവും മനുഷ്യനും / Maranavum Manushyanum / Life and Death in Hinduism

ഒരു മനുഷ്യ ജന്മത്തിൽ  108 മരണങ്ങൾ  ഉണ്ടാകും. 107 അകാല മൃത്യുകൾ , 1 കാല മരണം, അങ്ങനെ 108 എണ്ണം . കാല മരണത്തെ ആർക്കും തടയാനാവില്ല. അകാല മൃത്യുക്കളാണ് , രോഗമായും, അപകടങ്ങൾ ആയും വരുക. അതിനെ പ്രാർഥന കൊണ്ടും പരിഹാരങ്ങൾ നടത്തിയും തടയാം.അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിർബ്ബന്ധമായും ക്ഷേത്രദർശനം നടത്തുന്നത് പുണ്യം എന്നു പറയുന്നതും .ചെയ്യാൻ കഴിവുള്ളവർ മാസിൽ ഒരിക്കൽ എങ്കിലും അന്നദാനം നടത്തുക . അത് ക്ഷേത്രത്തിലോ അനാഥർ

അര്‍ജുനന്റെ പത്ത് നാമങ്ങള്‍ / Names of Lord Arjuna / Arjunante Path Namangal


പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതിയെന്ന് ..
പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍ യഥാക്രമം..

1 : അര്‍ജ്ജുനന്‍

2 : ഫല്‍ഗുനന്‍

3 : പാര്‍ത്ഥന്‍

4: കിരീടി

5 : വിജ

2017, ജൂൺ 14, ബുധനാഴ്‌ച

നമ:ശിവായ എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്‍ / Panjakshari Manthram / Nama Shivaya Manthrathinte Gunangal / Benefits of Chanting Nama Shivay


നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ.

യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാല്‍ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.
വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവു

ആരാണ് ബ്രഹ്മണൻ/ Who is a Brahmin / Aaranu Brahmanan


ബ്രഹ്മണന് സുഖംവരട്ടെ, ബ്രഹ്മണന് ദാനം നൽക്കുക, ബ്രഹ്മണനെ ഊട്ടുക എന്നിങ്ങനെയുള്ള വാക്യങ്ങൾ പലപ്പോഴും തെറ്റിദ്ധാരണക്ക് ഇടനൽക്കുന്നതിലണ് ബ്രഹ്മണൻ എന്നപദത്തിന്റെ അർത്ഥമെന്തന്നറിയുവാൻ ധർമ്മശാസ്ത്രങ്ങളെ ഉദ്ധരിക്കേണ്ടിവരുന്നത്. ഈ ചോദ്യത്തിനുത്തരം നൽകാൻ ഒരൊറ്റ ഉപനിഷത്ത് മതിയാകും. കൃഷ്ണയജുർവേദീയവിഭഗത്തിൽപ്പെട്ട വജ്രസൂചികോപനിഷത്ത് വ്യക്തവും ശക്തവുമായ ഉത്തരം നൽക്കുന്നു.

ജീവനോ ദേഹമോ ജാതിയോ ജ്ഞാനമോ കർമമോ ധാർമികതത്വമോ ഇവയിൽ ഏതാണ് ബ്രാഹ്മണൻ???

ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. അനേകം ശരീരങ്ങളിൽ നേരത്തെ ഉണ്ടായതും വരുന്ന കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവനെല്ലാം ഒരുപോലെയാണ്. കർമ്മമനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത് എല്ലാ ശരീരത്തിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രഹ്മണൻ ജീവനാകുന്നില്ല.

ബ്രഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എല്ലാ മനുഷ്യരുടെയും ശരീരം പഞ്ചഭൂതനിർമ്മിതമാണ്. അവരിൽ വാർധക്യവും മരണവും ധർമവും അധർമവും എല്ലം ഒരുപോലെയാണ് വന്നുഭവിക്കുന്നത്. ബ്രാഹ്മണൻ വെളുത്ത നിറത്തിലും ക്ഷത്രിയൻ ചുവന്ന നിറത്തിലും വൈശ്യൻ മഞ്ഞനിറമുള്ളവനും ക്ഷൂദ്രൻ കറുത്തനിറമുള്ളമായിരിക്കണമെന്ന് നിയമമേയില്ല. മാത്രമല്ല പിതാവിനെയും സഹോദരന്റെയും ശരീരദേഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദിദോഷങ്ങൾ സംഭവിക്കുന്നില്ല. അക്കാരണംകൊണ്ട് ദേഹം ബ്രാഹ്മണനാകുന്നില്ല.

ബ്രാഹ്മണൻ ജാതിയാണോ എന്ന് അന്വേഷിച്ചാൽ അതിനു സാധുത ലഭ്യമല്ല. കാരണം വിവിധജാതികളിൽ

2017, ജൂൺ 7, ബുധനാഴ്‌ച

പ്രകൃതിയും സനാതനധര്‍മ്മവും / Sanathana Dharmavum Prakruthiyum


വൃക്ഷങ്ങളിലേയും പര്‍വ്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്.
പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.


ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെ

ഭാരതീയ വിജ്ഞാനധാരകൾ / Bharatheeya Vinjana Dharakal


പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കാണാറുണ്ട്..  അതുപോലെ തന്നെ ഇന്ന് ബൌദ്ധദര്ശനത്തെ ആധാരമാക്കിയാണ് ഏറ്റവും കൂടുതൽ വിഷയത്തെ ഫെയ്സ് ബുക്കിൽ  പറയുന്നത്.  അത് സ്വീകാര്യമല്ലായെന്നല്ല.. ഈ രീതിയിലാണെങ്കിലും ആരു ചെയ്യുന്ന നല്ല കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ വിജ്ഞാനധാരകളെ  ഇന്നത്തെ വിദ്യാര്ഥികള്ക്ക്  ചൂണ്ടികാണിക്കേണ്ടത് ആവശ്യമല്ലെ.. ഹിസ്റ്ററിയെന്ന് പറഞ്ഞ് വായിക്കുന്ന ഒരു ഗ്രന്ഥത്തിൽ പോലും ഭാരതീയവിജ്ഞാനധാരയെന്തെന്ന് മനസ്സിലാകുന്ന ഒരു വിഷയത്തെ പോലും പഠിച്ചതായി എനിക്കോര്മയില്ല. ആകെ നമുക്ക് അറിയാവുന്നത് ഭാരതത്തിലെ വിഷയങ്ങളെന്നു പറഞ്ഞാൽ  വേദവും വേദാന്തവും മാത്രമാണെന്നതാണ്. അല്ലെങ്കിൽ ഒരു പക്ഷെ പരസ്പരം ഇടിപിടിക്കുന്നതിനു ആചാരസംഹിതകളെയും നോക്കാ

നിവേദ്യം: ദൈവം നമ്മുടെ നിവേദ്യം ഭക്ഷിക്കുമോ?/ Nivedyam Deivam nammude nivedyam bhakshikkumo


ദൈവത്തിന് നാം നൽകുന്ന നിവേദ്യങ്ങളെക്കുറിച്ച് ഏറ്റവും നല്ല വിശദീകരണം ഇതാ...
ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?
നമുക്ക് മുതിർന്നവരിൽ നിന്ന് വിശദീകരണം ലഭിക്കാത്ത വിഷയമാണിത്...
അതിനുള്ള എളിയ ഉദ്യമമാണിത്..
ഒരു ഗുരു ശിഷ്യ സംവാദം... ഇതിനിടെ നിരീശ്വരവാദിയായ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിക്കുകയാണ്..
"ദൈവം നമ്മുടെ നിവേദ്യങ്ങൾ സ്വീകരിക്കുമോ? 
ദൈവം ഭക്ഷിക്കുകയാണെങ്കിൽ നമുക്ക് വിതരണം ചെയ്യാൻ പ്രസാദം എങ്ങനെയാണു കിട്ടുക ഗുരോ?"

ഗുരു മറുപടിയൊന്നും പറഞ്ഞില്ല... പകരം പഠനത്തിൽ വ്യാപൃതരവാൻ ഉപദേശിച്ചു.

ആ ദിവസം ഗുരു ഉപനിഷത്തുക്കളെ കുറിച്ചാണ് സംസാരിച്ചത് ...
"ഓം പൂർണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണമുദച്യതേ .... പൂർണസ്യ പൂർണ്ണമാദായ.... "
എന്ന മന്ത്രം പഠിപ്പിച്ചതിന് ശേഷം ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടു...

കുറച്ച് സമയത്തിന് ശേഷം ശിഷ്യരുടെ അടുത്തെത്തിയ ഗുരു നിരീശ്വരവാദിയായ, നൈവേദ്യത്തെപ്പറ്റി ചോദ്യമുന്നയിച്ച ശിഷ്യനെ വിളിച്ച് ഹൃദിസ്ഥമാക്കിയ മന്ത്രം ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു...
ശിഷ്യൻ മന്ത്രം ഉരുവിട്ടു കഴിഞ്ഞതിന് ശേഷം

2017, മേയ് 20, ശനിയാഴ്‌ച

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം/Thrikkannad Sri Thrayambakeswara Kshetram


കാസര്‍കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രം. നൂറ്റിയെട്ട്‌ ശിവാലയങ്ങളിലൊന്നാണ്‌. അറബിക്കടലിനഭിമുഖമായി കടലോരത്ത്‌ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രം. ദക്ഷിണകാശിയെന്നും ഇത്‌ അറിയപ്പെടുന്നു. തൊട്ടടുത്ത്‌ പ്രസിദ്ധമായ പാലക്കുന്നില്‍ ഭഗവതി ക്ഷേത്രമുണ്ട്‌. ഒരിക്കല്‍ തൃക്കണ്ണാട്‌ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ കടലിലൂടെ പോവുകയായിരുന്ന മൂന്നുകപ്പലുകള്‍, അവയിലുണ്ടായിരുന്ന പാണ്ഡ്യരാജാവിന്റെ പടയാളികള്‍ തെറ്റിദ്ധരിച്ചുപോയി, ഇവിടം ഏതോ ശത്രുപാളയമാണെന്ന്‌. അവര്‍ പീരങ്കികൊണ്ട്‌ വെടിയും വച്ചു. ക്ഷേത്രത്തിനും തൊട്ടടുത്തുണ്ടായിരുന്ന കൊട്ടാരത്തിനും കേടുപറ്റി. കൊട്ടാരം പാടേ നശിക്കുകയും ചെയ്തു. സംഭവങ്ങളെല്ലാം കണ്ട്‌ കൊടുങ്ങല്ലൂരമ്മ

മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം/Maranananthara chadangil kakkayude pradhanyam


പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.
എള്ളിന്റെ പ്രാധാന്യം
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന

2017, ഏപ്രിൽ 22, ശനിയാഴ്‌ച

ആരാധനാലയത്തിന് സമീപത്ത് വീട് / Aaradhanalayathinte Sameepathu Veedu / House Near Temple


കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ പോലും പറഞ്ഞുനടക്കുന്ന കാര്യമാണ് ക്ഷേത്രത്തിന് സമീപം വീട് വച്ച് താമസിക്കാന്‍ കൊളളില്ല എന്നത്. ഒരുകണക്കിന് പറഞ്ഞാല്‍ അതു മണ്ടത്തരമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അല്പം കാര്യമുണ്ടുതാനും. സത്യാവസ്ഥയിലേക്ക് ഒു കണ്ണോടിക്കാം. . . . . . . . .

ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവം അനുസരിച്ചാണ് അതിനു സമീപം എവിടെ വീട് നിര്‍മ്മിക്കാം, എവിടെ വീട് നിര്‍മ്മിക്കരുത് എന്ന്‌നിശ്ചയിക്കേണ്ടത്. ക്ഷേത്രപ്രതിഷ്ഠകളെ പ്രധാനമായും രണ്ട് സ്വഭാവക്കാരായി തരംതിരിക്കുു.

1. സാത്വിക ദേവന്മാരും, 2. രൗദ്രദേവന്‍മാരും

സാത്വിക ദേവന്മാര്‍

മഹാവിഷ്ണു, വിഷ്ണു അവതാരങ്ങള്‍, ദുര്‍ഗ്ഗ,

2017, ഏപ്രിൽ 19, ബുധനാഴ്‌ച

തുറവൂർ മഹാക്ഷേത്രം / Thuravoor Narasimhamoorthy Temple


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. കിഴക്കു ദർശനമായി ദേശീയപാത-47 നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള തുല്യ പ്രാധാന്യത്തോടുകൂടിയുള്ള രണ്ട് പ്രതിഷ്ഠകൾ ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നരസിംഹമൂർത്തി പ്രതിഷ്ഠയും, സുദർശനമൂർത്തി പ്രതിഷ്ഠയുമാണവ. രണ്ടു പ്രതിഷ്ഠകൾക്കും രണ്ട് വെവ്വേറെ ശ്രീകോവിലുകളുമുണ്ട്. തെക്കുവശത്തെ ശ്രീകോവിലിൽ സുദർശനമൂർത്തിയേയും വടക്കേ ശ്രീകോവിലിൽ നരസിംഹമൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.ഇവിടത്തെ ദീപാവലി ഉത്സവം പ്രശസ്തമാണ്.

വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന്